” പടച്ചോനേ?” സിറാജ് ഞെട്ടി.
“എന്താ മോനേ? എന്ത് പറ്റി ?”
” അത് എങ്ങനെ ശെരി ആവും മാമാ??? എന്റെ അനിയത്തിമാർ അല്ലേ അവർ ? അതിൽ ഒരാളെ ഞാൻ എങ്ങനെ നിക്കാഹ് ചെയ്യും … ഞാൻ പഠിക്കുകയല്ലേ ഇപ്പോൾ ” സിറാജ് പറഞ്ഞു നിർത്തി.
” പ്പ നായിന്റെ മോ……. മോ…..മോ…. ഒരു നായിന്റെ മയിത്ത് ഇവിടെ കിടക്കുന്നുണ്ട് …… ” സുലൈമാന്റെ നാക്ക് ആളെ ചതിച്ചു.
” നിങ്ങൾ വിളിച്ചത് എനിക്ക് മനസ്സിലായി , കൊഴപ്പം ഇല്ല …. സ്നേഹം കൊണ്ടല്ലേ ?”
” ഹി ഹി ഹി ….ഇങ്ങളെ കാല്യാണകാര്യം അല്ല…. വെറെ പ്രശ്നം ഉണ്ട്, അത് അനക്ക് ഞാൻ പറഞ്ഞ് തരാം “
സുലൈൻമാൻ നടന്ന കാര്യം സിറാജിന് ഫോണിലൂടെ വിശദമായി പറഞ്ഞ് കൊടുത്തു. കേട്ട് കൊണ്ടിരുന്ന സിറാജിന്റെ തലയിൽ നിന്ന് വിയർപ്പ് നെറ്റിയിലേക്കും കവിളിലേക്കും ഒലിച്ചിറങ്ങി.
?? വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിനു …. നാട്ടിൽ തെണ്ടി നടപ്പൂ????? സിറാജിന്റെ മനസ്സ് അറിയാതെ പാടി .
” സിറാജേ….. മോനേ ….. ഇയ് കേട്ടാ ???…. ഹല്ലോ …. ഇയ്യ് ഫോൺ കട്ടാകിയാ? സുലൈൻമാൻ ഇത് ചോതിച്ചെങ്കിലും സിറാജിന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല….
“മോനേ സിറാജേ….. ഇയ്യ് എന്താ ഒന്നും മിണ്ടാതെ ?”. ഏങ്ങനെ മിണ്ടാൻ ആണ് ചെക്കന്റെ മനസ്സ് ഇപ്പോൾ സജ്ന – ഫിദയുടെ കൂടെ ബെഡിൽ അല്ലേ?….
“ആ… മൂത്താപ്പ പറ “
” മോൻ മൂത്താപ്പാനെ എന്തയാലും സഹായിക്കണം ….. അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം “
” നീ ഫോൺ വെച്ചേടാ , ഇത് ഞാൻ ഏറ്റു. എന്റെ അനിയത്തിമാരെ ഞാൻ നേരെയാക്കും”
“മൂത്താപ്പാനെ എടാന്ന് വിളിക്കല്ലേ മോനേ”
“സ്നേഹം കൊണ്ടാലേടാ ….. ശെരി എന്നാ …. ഫോൺ വെച്ചേക്ക് എനിക്ക് കുറച്ച് സാധനം വേണ്ടിക്കണം , ഞാൻ ഇപ്പോൾ തന്നെ തൃശ്ശൂർന്ന് പുറപ്പെടും”