ഉമ്മ ഫോൺ വെച്ചു. ഉപ്പ സമ്മതിച്ചാൽ മതിയായിരുന്നു. എന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. ഫ്രണ്ട്സിനെ ഒക്കെ എന്റെ പട്ടി വിളിക്കും. മാമന്റെ വീട്ടിലേക്ക് തിരിച്ചു പോവുന്നതിന് മുമ്പ് അക്കുവിനെ എങ്ങനെയെങ്കിലും ഒന്നുകൂടി കളിക്കണം എന്നുണ്ടായിരുന്നു. ഇതിപ്പോ നല്ല ഒരവസരമാണ് ഒത്തുവന്നിരിക്കുന്നത്. ഉപ്പ സമ്മതിച്ചാൽ ഈ രാത്രി മുഴുവൻ ഞങ്ങളുടെ മാത്രമായിരിക്കും.
ഒരു പത്ത് മിനുറ്റ് കഴിഞ്ഞു. ഫോൺ വീണ്ടും റിങ് ചെയ്തു. പ്രാർത്ഥനയോടെ ഞാൻ ഫോൺ എടുത്തു. ഉമ്മയാണ്
ഉമ്മ : “ ഉപ്പ പറയുന്നത് വീട് പൂട്ടിയിടണ്ട എന്നാണ്… നിന്നോടും സലിയോടും ഭക്ഷണം കഴിച്ചിട്ട് അവിടെപ്പോയി കിടക്കാൻ…”
ഞാൻ : “ അവനവിടെത്തന്നെ നിന്നോട്ടെ…ഞാൻ ഫ്രണ്ട്സിനെ ആരെയെങ്കിലും വിളിച്ചോളാ… അല്ലെങ്കി ഉമ്മ റൂബിത്താത്തയെ വിളിച്ച് അക്കുവിനെ ഇങ്ങോട്ട് അയക്കാൻ പറഞ്ഞേക്ക്… ഞാൻ ഫ്രണ്ട്സിനെ ഒന്നും വിളിക്കുന്നില്ല…?”
ഉമ്മ : “ എന്നാ പിന്നെ അതാ നല്ലത്… ഞാൻ ഇത്തയെ വിളിച്ചു പറഞ്ഞേക്കാം…
പിന്നെ… ഭക്ഷണം ഫ്രിഡ്ജിൽ ഉണ്ട്… എടുത്ത് ചൂടാക്കിക്കഴിച്ചോ… ഞങ്ങൾ രാവിലെ അങ്ങോട്ട് വന്നോളാ… അക്കു പഠനം ഒക്കെ കഴിഞ്ഞിട്ട് ഭക്ഷണം കഴിച്ചു അവിടെ വന്നു കിടന്നോളും…”
ഞാൻ : “ ശെരി…”
ഉമ്മ ഫോൺ വെച്ചു. ഇതിപ്പോ ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്’ എന്നു പറഞ്ഞ പോലായല്ലോ. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അടുക്കളയിൽ പോയി ഭക്ഷണം ചൂടാക്കിക്കഴിക്കാനുള്ള മൂടിലൊന്നുമായിരുന്നില്ല ഞാൻ. എന്നാലും എന്തേലും കഴിക്കണ്ടേ. നല്ല വിഷപ്പുമുണ്ട്. ഞാൻ അടുക്കളയിൽ പോയി ഭക്ഷണം ചൂടാക്കിക്കഴിച്ചു.