രവിക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. ഇനി കൂടുതൽ ഒന്നും ചോദിക്കേണ്ടതില്ല.
“ബോധം വരുന്ന നേരം നോക്കി വേണം ഭക്ഷണം കൊടുക്കാൻ.. അന്നേരം തങ്ങി ഇരുത്തണം… ആ സമയത്താണ് മറ്റൊരാളിൻ്റെ ആവശ്യം വരുന്നത്… പിന്നെ അടിയിലെ തുണി രാഘവൻ രണ്ട് നേരം മാറ്റും..”
അവർ രവിയെ നിരാശയോടെ നോക്കി.
“ഞാൻ പരമാവധി സഹകരിക്കാം… ചെയ്യേണ്ടത് ന്താച്ചാൽ പറഞ്ഞാൽ മതി.. എല്ലാം ചെയ്ത് തരാം…” അവർ കാണാതെ, രവി അവരെ വീണ്ടും കണ്ണുകളാൽ ഉഴിഞ്ഞു.
ശരിക്കും കടഞ്ഞെടുത്ത ദേഹം. ശരീരത്തിന് മഞ്ഞളിൻ്റെ നിറം. ഒതുങ്ങിയ വയറും അരക്കെട്ടും. പൊക്കിള് പകുതി മറച്ചുള്ള മുണ്ടുടുക്കൽ. ബ്ലൗസിന് പകരം റൗക്ക. അതിനുള്ളിൽ, അമർന്നിരിക്കുന്ന വലിയ അമ്മിഞ്ഞകൾ.
പരന്നുന്തിയ ചന്തിക്കുടങ്ങൾ. ഇവർ മായമ്മയുടെ ചേച്ചിയെങ്കിലും, കണ്ടാൽ അനുജത്തിയാണെന്നെ ആരും പറയൂ. സത്യത്തിൽ മായമ്മയോടുള്ള വാക്കിൻ്റെ കടപ്പാടാണ് തന്നെ ഇവിടെ, ഈ ഓണംകേറാമൂലയിൽ എത്തിച്ചത്. ഇനി ഒരാഴ്ച നീളുന്ന സേവനം.
“ദേവീ… ” പുറത്തുനിന്നും വിളി.
“ദാ വരുണൂ… മുത്തശ്ശി….” അപ്സരസ്സ് പുറത്തേക്ക് പോയി. എന്തായാലും ഇവരുടെ പേര് കിട്ടി. ദേവീ!!! അല്ലെങ്കിലും കണ്ടാലും ദേവിയല്ലെന്ന് ആരും പറയില്ല.
രവി മുറിക്ക് ചുറ്റും നടന്നു. എന്തിനായിരിക്കും ഇവിടെ മൂന്ന് കട്ടിൽ?
പിന്നിൽ കാലടി ശബ്ദം. കൈയ്യിൽ ഭക്ഷണവുമായി ദേവി. അല്ല ദേവി ചേച്ചി. വേണ്ട ഓപ്പോൾ… അത് മതി. രവി മനസ്സിൽ പറഞ്ഞു.
ഭക്ഷണം അരികിലെ ബെഞ്ചിൽ വച്ച് ദേവി രവിയെ നോക്കി.