“ഇവിടെ ആരും ഇല്ലേ….” പാതി ചാരിയ കതകിൽ തട്ടി രവി ചോദിച്ചു.
“അകത്തേക്ക് പോന്നോളൂ … എന്നിട്ട് മുൻവാതിൽ ചരിക്കോളൂ…” അകത്തുനിന്നും അറിയിപ്പ്.
രവി അകത്ത് കടന്ന് വാതിൽ ചാരി.
“ദാ ഇവിടെ….” ശബ്ദം കേട്ട ഇടത്തേക്ക് രവി തിരിഞ്ഞു. അരികിലെ കുടുസ്സ് മുറിയിൽ നിലത്ത് പാവിരിച്ച് അതിൽ കമിഴ്ന്ന് കിടക്കുന്ന തെല്ല് മുൻപ് കണ്ട പാചകറാണി. അവരുടെ വയറും മാറും പായിൽ അമർന്ന് ഞെരിഞ്ഞ് ഇരിക്കുന്നുവെങ്കിലും, ചന്തികൾ ഉയർന്ന് പൊങ്ങി നിൽക്കുന്ന കാഴ്ച ആരിലും ഇളക്കം സൃഷ്ടിക്കും.
“ഇവിടെയാണോ കിടപ്പ്… ” രവി തല അകത്തേക്കിട്ട് ചോദിച്ചു.
“ഇണ ചേരാൻ ഇതാണ് പറ്റിയ സ്ഥലം.. നല്ല കാറ്റും പിന്നെ വെളിച്ചവും കിട്ടും.. ആളുകളുടെ ശ്രദ്ധയും ഉണ്ടാവില്ല. വാ.. ഇങ്ങോട്ട് ഇരിക്ക്…” അവർ എണീറ്റ് ചുമർ ചാരിയിരുന്നു.
“ഇവിടെ വേറെ ആരും ഇല്ലേ….?”
“ആൾ ഉണ്ടെങ്കിൽ ഞാൻ വരാൻ പറയോ…” അവർ മുടി വാരിക്കെട്ടി. രവി അവർക്കരികിൽ ഇരുന്ന്, തല അവരുടെ മടിയിലേക്ക് ചാച്ചു.
“എന്താ വന്ന വഴി ഉടനെ ഒരു ചായൽ… തമ്പ്രാട്ടി ഇന്നലെ ഉറക്കിയില്ലേ…” മുനവച്ചൊരു ചോദ്യം.
“ഇന്നലെ ഒന്ന് മയങ്ങി. മനം വിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല. തമ്പുരാൻ രണ്ട് വട്ടം എണീറ്റ്…” രവി ഒന്നിനെ രണ്ടാക്കി.
“ഉം… തമ്പ്രാട്ടി നല്ല മൂത്ത ഇനമാ … രുചി അറിഞ്ഞാൽ പിന്നെ പിടി വിടില്ല… അത്രയ്ക്ക് കഴപ്പാ അവർക്ക്…” രവിക്ക് അതൊരു പുതിയ അറിവായിരുന്നു.
“നാടൻ വെറ്റില പാക്കും കൂട്ടി മുറുക്കാൻ ഇഷ്ടാണോ.?” അവർ ചോദിച്ചു.