എന്നെ കല്യാണം കഴിക്കുമ്പോൾ നീ ആരായിരുന്നു?
വെറുമൊരു ട്രൈനി!
ആർക്കും വേണ്ടാത്ത, ഒരു രോഗി പോലും തിരിഞ്ഞു നോക്കാത്ത ഒരു സാധാരണ ഡോക്ടർ.
ഞാൻ എന്റെ കൈപിടിച്ച് നിന്നെ ഈ ഉയരങ്ങളിൽ എത്തിച്ചു.
നിനക്ക് ഒരു പേരും പ്രശസ്തിയും ആഡംബരവും നൽകിയത് ഈ മാത്യുവാണ്!”
അയാൾ കൈകൾ മുറുക്കെ ചുരുട്ടി.
മേശപ്പുറത്തിരുന്ന ഗ്ലാസിലെ ഒഴിച്ചുവച്ച വിലകൂടിയ മദ്യം അയാൾ ഒറ്റവലിക്ക് കുടിച്ചു തീർത്തു.
ലഹരിയും പകയും അയാളുടെ കണ്ണുകളിൽ ചോര പടർത്തി.
മാത്യു: “ഞാൻ ഉണ്ടാക്കിത്തന്നത് ഞാൻ തന്നെ തിരികെ എടുക്കും.
നാളെ നേരം വെളുക്കുമ്പോൾ നിന്റെ ഈ അഹങ്കാരം ഞാൻ നിലംപരിശാക്കും.
ഹോസ്പിറ്റലിലെ നിന്റെ ആ കസേര…
അത് നാളെ അവിടെ ഉണ്ടാകില്ല.
ഈ മാത്യു പറഞ്ഞാൽ മാനേജ്‌മെന്റ് അനുസരിക്കും.
എന്റെ കാരുണ്യം കൊണ്ട് നീ നേടിയതെല്ലാം ഞാൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കും!”
അയാൾ മുറിയിൽ ഉച്ചത്തിൽ ചിരിച്ചു.
ആ ചിരിയിൽ ഒരു വന്യമൃഗത്തിന്റെ ഭീകരതയുണ്ടായിരുന്നു.
ഉത്തേജന മരുന്നിന്റെ അസ്വസ്ഥതയിൽ അയാൾ തന്റെ പാന്റിൽ ഉദ്ധരിച്ചു നിൽക്കുന്ന തന്റെ പൗരുഷത്തിലേക്ക് നോക്കി.
അത് വേദനിക്കുന്നുണ്ടായിരുന്നു, എങ്കിലും ആ വേദന അയാളുടെ പകയെ കൂടുതൽ ജ്വലിപ്പിച്ചു.
മാത്യു: “ഹഹ! നീ എവിടെ വേണമെങ്കിലും പോയിക്കോ.
എന്റെ മുന്നിൽ നിനക്കിനി സ്ഥാനമില്ല.
ഈ ആഡംബര വീടും, പദവിയും നിനക്കിനി സ്വപ്നം മാത്രമാകും.